കൊച്ചി:
തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെ്‌ടടി കേസില്‍ ഏപ്രല്‍ ആറിനു (ഈസ്റ്റര്‍ പിറ്റേദിവസം) വിധി പറയും
കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസില്‍ വിധിക്കുക. ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിച്ച കേസില്‍ രഹസ്യവിചാരണയാണ് നടന്നത്. 2010 ജൂലൈ നാലിനാണ് പ്രൊഫ. ടി.ജോ ജോസഫിനെതിരെ മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. ഈ കേസില്‍ 23 പ്രതികളെയാണ് കോടതി വിചാരണ ചെയ്‌തത്.
ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന വിശദാംസങ്ങള്‍ അടങ്ങിയ രഹസ്യവിചാരണ
അധ്യാപകനെ ആക്രമിച്ച കേുരളീയ മനസാക്ഷിയെപ്പോലും ഞെട്ടിച്ചുകൊണ്ട് കൈപ്പത്തി അറുത്തെടുത്ത 23 പ്രതികള്‍ക്കെതിര വദശ്രമം , അന്യായമായി സംഘം ചേല്‍, ഗുരുതരമായി മുറിവേല്‍പ്പിക്കല്‍ ,ഗൂഡാലോചന ഭീഷത്തല്‍ ,ആയുധങ്ങള്‍ കൈവശം വെക്കല്‍ , സ്‌ഫോടക വസ്‌തു നിരോധന നിയമ ലംഘനം തുടങ്ങിയ വകുപ്പുകളില്‍ കുറ്റം ചുമത്തി വിചാരണ നടപടി പൂര്‍ത്തിയാക്കിയത്. സാക്ഷിപ്പട്ടകിയിലെ 301 പേരില്‍ ഒട്ടുമിക്കവാറും പേരെ വിസ്‌തരിച്ചു 192 പോലീസ് രേഖകളും 52 എന്‍ഐഎ രേഖയും 29 തൊണ്ടിസാധനവും കോടതി പരിശോധിച്ചു.
ലോക്കല്‍ പോലീസ് അന്വേഷണമാരംഭിച്ച കേസില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിലെ 18 പ്രതികളെ എന്‍ഐഎ മസമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു.
ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത 28 പ്രതികളെ കുറ്റപത്രത്തില്‍ നിലനിര്‍ത്തിയ എന്‍ഐഎ തുടര്‍ന്നു അറസ്‌റ്റ് ചെയ്‌ത അഞ്ചു പ്രതികളടക്കം 33 പേരെയാണ് വിചാരണചെയ്‌തത്‌്.
2010 ജൂലൈ നാലിനു രാവിലെ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണു പ്രതികള്‍ സംഘംചേ?ന്നു പ്രൊഫ.ടി.ജെ. ജോസഫിനെ ആക്രമിച്ചത്. അക്രമണം ആസൂത്രണം ചെയ്‌ത ആലുവ കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കര എം.കെ. നാസറാ (42)ണു കുറ്റപത്രത്തിലെ മുഖ്യപ്രതിയെങ്കിലും ഇയാളെ ഇപ്പോഴും പോലീസിനു പിടകൂടാന്‍ കഴിഞ്ഞിട്ടില്ല.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായി പാഠപന്നുസ്‌തകത്തില്‍ നിന്നും തയാറാക്കിയ ചോദ്യപേപ്പറില്‍ മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ ചേര്‌ന്ന് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.അതിലേറെ ഭീകരമായിരുന്നു കൈപ്പത്തി അറ്റു ചികിത്സയിലായിരുന്ന പ്രൊഫ.ടി.ജെ ജോസഫിനെ കോളേജില്‍ നിന്നും പുറത്താക്കിയ നടപടി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടടക്കമുള്ള ജീവിതദുരിതങ്ങളില്‍ മനം നൊന്ത് ഭാര്യ ശലോമി ആ?മഹത്യ ചെയ്‌തു. ഇതോടെ ജനരോക്ഷം ഉയര്‍ന്നു അധ്യാപനകനെ തിരികെ എടുക്കാന്‍ സഭ തീരുമാനിച്ചു. ുതിരിച്ചുവന്നു മൂന്നുദിവസത്തിനുശേഷം വിരമിച്ചെങ്കിലും ഒരാനുകൂല്യവും പെ?ഷനും വരെ അദ്ദേഹത്തനു ഇതുകിട്ടിയില്ല. പുറത്താക്കപ്പെട്ട കാലത്തെ ശമ്പളവും ചുവപ്പുനാടയില്‍ കുരുങ്ങി. മാനുഷിക പരിഗണന ന?കി ജോലിയില്‍ തിരിച്ചെടുത്തുന്ന കോളജ് അധികൃതരുടെ ഉത്തരവാണ് തിരിച്ചടിയായത്. ഇത്തരമൊരു പതിവില്ലെന്നാണ് ഉന്നതവിദ്യാഭ്യസ വകുപ്പിന്റെ മറുപടി. വലതുകൈക്ക് സ്വാധീനമുണ്ടായിരുന്നെങ്കില്‍ കൂലിപ്പണിക്കെങ്കിലും പോയി മക്കളെ പഠിപ്പിച്ചേനെയെന്ന് പ്രൊഫസ? ജോസഫ് പറയുന്നു. പക്ഷേ അതിനും കഴിയുന്നില്ല.
ജോസഫിനെ ആക്രമിച്ച കേസി?ൃല്‍ ഡിസംബറിലാണ് വിചാരണ പൂ?ത്തിയായത്. കുറ്റപത്രം സമ?പ്പിച്ച 37 പ്രതികളില്‍ 31 പേരുടെ വിസ്‌താരമാണു പൂ?ത്തിയായത്. കഴിഞ്ഞ വ?ഷം ജൂലൈയിലാണു വിസ്‌താരം തുടങ്ങിയത്. ഒളിവില്‍ കഴിയുന്ന പ്രതി എം.കെ. നാസറിനെ കണ്ടെത്തന്‍ സഹായിക്കുന്നവ?ക്ക് രണ്ടു ലക്ഷം രൂപയും സവാദ്, സജി? എന്നിവ?ക്ക് ഒരു ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 305 സാക്ഷികളും 227 തൊണ്ടി സാധനങ്ങളും, 57 വിലപ്പെട്ട രേഖകളുമാണ് കേസിലുള്ളത്. കേസില്‍ ഒമ്പത് പ്രതിക?ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജ?സി (എ?.ഐ.എ) കുറ്റപത്രം സമ?പ്പിച്ചത്.
പൊലീസ് തയാറാക്കിയ പ്രതിപ്പട്ടികയിലെ തമന്‍ അഷ്‌റഫ് അടക്കം 18 പേരെ ഒഴിവാക്കിയാണ് എ?.ഐ.എ ഹൈദരാബാദ്, കൊച്ചി യൂണിറ്റുക? സംയുക്തമായി എറണാകുളം പ്രത്യേക എ?.ഐ.എ കോടതിയില്‍ കുറ്റപത്രം ന?കിയത്. കുറ്റപത്രം ന?കിയ ഒമ്പത് പേരില്‍ എം.കെ.നാസ? അടക്കം ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്. ഗൂഢാലോചന, അന്യമായി സംഘം ചേര?, വധശ്രമം, മാരകമായി മുറിവേ?പ്പിക്ക?, നിയമവിരുദ്ധ പ്രവ?ത്തനം തടയ?, ആയുധ നിയമം, സ്‌ഫോടക വസ്‌തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അദ്ധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികള്‍ മാ?ച്ച് 28 മുത? നാല് കേന്ദ്രങ്ങളിലായാണ് ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്
കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം
2െ010 ഓഗസ്റ്റ് നാലിന് തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസറായിരുന്ന ടി.ജെ. ജോസഫിനെ മൂവാറ്റുപുഴ നി?മല മാത പള്ളിയി? കു?ബാന കഴിഞ്ഞു മടങ്ങവേയാണു പോപ്പുല? ഫണ്ട് പ്രവ?ത്തക? ആക്രമിച്ചത്. അമ്മയുടേയും കന്യാസ്‌ത്രീയായ സഹോദരിയുടേയും മുന്നി?വച്ചാണു പ്രഫ. ജോസഫിന്റെ കൈവെട്ടിമാറ്റിയത്.പള്ളിയില്‍ നിന്നും അമ്മയേയും പെങ്ങളേയും കൂട്ടി ീട്ടിലേക്കു വരുമ്പോള്‍ വീടിന്റെ അല്‍പ്പം മാത്രം അകലെ വച്ചത്താണ് ആക്രണം ഉണ്ടാകുന്നത്. ഭാര്യ ശലോമി അപ്പോള്‍ വീട്ടില്‍ പ്രാതലൊരുക്കുകയായിരുന്നു. നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയായ കള്‍ അകത്തെ മുറിയില്‍ പഠിക്കുന്നു. എന്‍ജിനിയറിങ്ങ് കഴിഞ്ഞമാകന്‍ വരാന്തയില്‍ പത്രം വായിക്കുന്നു. വണ്ടിയുടെ ചില്ല് തകരുന്ന ശബ്ദം .പിന്‌്‌നാലെ കാറിന്റെ നിറുത്താതെയുള്ള ഹോണ്‍
അഛന്‍ എന്തോ അപകടം സംഭവിച്ചെന്നു മനസിലാക്കി ശലോമി ഇറങ്ങഇ ഓടുകയായിരുന്നു. പുറകെ കുട്ടികളും.അക്രമികള്‍ ജോസഫിനെ വഴിയിലിട്ട് വെ്‌ടുന്ന കാഴ്‌ച കണ്ട് പതറി നില്‍ക്കുന്നതിനു പകരം മകളാണ് തിരികെ ഓടിവീട്ടിലെത്തി പോലീസിനെ ഫോണ്‍ ചെയ്‌തത്‌്. ശലോമിയും മകനുമെല്ലാം ചേര്‍ന്നാണ് താങ്ങിയെടുത്തു ജോസഫിനെ ഹോസ്‌പിറ്റലില്‍ എത്തിച്ചത്. .അറുത്തമാറ്റിയ കൈ എടുത്ത് ഹോസ്‌പിറ്റലില്‍ എത്തിച്ചത് സ്വന്തം പെങ്ങള്‍ തന്നെയായിരുന്നു.
മത തീവ്രവാദികള്‍ സ്വാധീനം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജ?സിയുടെ വിലയിരുത്തല്‍ . കൃത്യം നടത്തിയതില്‍ പോപ്പുല? ഫ്രണ്ടിന്റെ പങ്ക് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ ഇന്ത്യാവിരുദ്ധവും പാക്കിസ്ഥാന്‍ അനുകൂലവുമായ പ്രസിദ്ധീകരണങ്ങളും സിഡികളും കണ്ടെത്തിയിരുന്നു. പിടിയിലായ പ്രതികള്‍ ഇരുപത്തെട്ടാം പ്രതി എം.കെ നാസറിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തി? ല്‍ കണ്ടെത്തി.
കൈവെട്ട്‌സംഭവം നടന്ന നാ?ഴ്# മുല്‍? അസാമാന്യ മനക്കരുത്തോടെ പ്രൊഫസ?ക്കൊപ്പമുണ്ടായിരുന്ന സലോമി പിന്നീട് ജീവിതസമ്മ?ദങ്ങളി?പ്പെട്ടുകയായിരുന്ന
. കൈവെട്ട് കേസിലെ പ്രധാന സാക്ഷികളി? ഒരാ?ള്‍ ്‌കൂടിയായ സലോമി (48) ആത്മഹത്യ ചെയ്യുകയായിരുന്നു. ു. പ്രൊഫസറെ ജോലിയി? തിരിച്ചെടുക്കാത്തതും സലോമിയെ തള?ത്തി. തുട?ന്നായിരുന്നു ആത്മഹത്യ.



No comments:
Post a Comment